Wadakkanchery bus accident

  1. Vadakkanchery accident: സന്തോഷത്തോടെ ഒരുമിച്ച് തുടക്കം, ആറ് ആംബുലൻസുകളിലായി മടക്കം
  2. Vadakkencherry accident: Students under severe mental trauma, say doctors
  3. Wadakkanchery bus accident
  4. വടക്കഞ്ചേരി ബസ് അപകടം: സ്വമേധയാ എടുത്ത കേസ് ഇന്ന് ഹൈക്കോടതിയില്‍, ബസ് ഉടമയ്ക്കെതിരെയും നടപടിയുണ്ടാവും
  5. Vadakkanchery accident: തിരിഞ്ഞു നോക്കാതെ കാറുടമകൾ, മനഃസാക്ഷിയുണ്ടായിരുന്നത് കള്ളുവണ്ടിക്കാർക്ക്: ബസ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയിൽ
  6. വടക്കഞ്ചേരിയിലെ ബസ് 3 മാസത്തിനിടെ വേഗ പരിധി ലംഘിച്ചത് 19 തവണ; ബസ് ഉടമയും അറസ്റ്റിൽ
  7. Vadakkenchery accident: Tourist bus driver booked for culpable homicide
  8. Wadakkanchery bus accident
  9. വടക്കഞ്ചേരി അപകടം: ആരാണ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി
  10. Wadakkanchery bus accident


Download: Wadakkanchery bus accident
Size: 76.1 MB

Vadakkanchery accident: സന്തോഷത്തോടെ ഒരുമിച്ച് തുടക്കം, ആറ് ആംബുലൻസുകളിലായി മടക്കം

സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്കായി സന്തോഷപൂര്‍വ്വം ഒരുമിച്ച് യാത്ര തിരിച്ച കുട്ടികളും അധ്യാപകരും മടങ്ങുന്നത് വെവ്വേറെയാണ്. . അവരില്‍ ആറുപേർ ആറ് ആംബുലൻസുകളിലായി ചേതനയറ്റ നിലയിൽ പഠിച്ച സ്കൂളിലെത്തും. സ്കൂളിലെ പൊതു ദർശനത്തിനു ശേഷം വീടുകളിൽ അവർ അന്തിയുറങ്ങും. അപകടത്തില്‍ മരിച്ച മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികളുടെയും ഒരു അധ്യാപകന്റേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊണ്ടുത്തു. ആറ് ആംബുലന്‍സുകളിലായി മൃതദേഹങ്ങളും വഹിച്ചുള്ള വിലാപയാത്ര എറണാകുളത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്. പൊലീസ് അകമ്പടിയിലാണ് യാത്ര. അധ്യാപകനായ വിഷ്ണു (33), വിദ്യാര്‍ത്ഥികളായ ആരക്കുന്നം ചിറ്റേത്ത് സി.എസ് ഇമ്മാനുവേല്‍ (17), ചെമ്മനാട് വെമ്പിളിമറ്റത്തില്‍ എല്‍ന ജോസ് (15), പൊറ്റയില്‍ ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15), പൈങ്കരപ്പള്ളി രശ്മി നിലയം ദിയ രാജേഷ് (15), വലിയകുളം അഞ്ജനം അഞ്ജന അജിത് (17) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കും. തുടര്‍ന്ന് സംസ്‌കരിക്കും. അതേസമയം അപകടത്തിന് കാരണമായ KL05AU8890 എന്ന നമ്പരിലുള്ള ടൂറിസ്‌റ്റ് ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെട്ടതെന്നുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. കോട്ടയം ആർടിഒയുടെ കീഴിൽ ഈ ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെടുത്തിയിരിക്കുകയാണ്. അരുൺ എന്ന വ്യക്തിയാണ് ബസിൻ്റെ ഉടമ. ഈ ബസിനെതിരെ അഞ്ച് കേസുകൾ രജിസ്‌റ്റർ ചെയ‌്‌തിട്ടുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ സഹിതം ബസിൽ സ്ഥാപിച്ചതിനാണ് കേസുകൾ എടുത്തിരിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്ത...

Vadakkencherry accident: Students under severe mental trauma, say doctors

Condition of injured people in the Vadakkencherry tourist bus accident, admitted to Thrissur Medical College Hospital, is stable, according to the doctors here. Mental trauma Except three, all the 38 people, mostly students, were discharged from the hospital. The condition of the remaining three, two students and one KSRTC passenger, is stable. However, students are not out of the shock of the accident. Many are under severe mental trauma, according to the doctors. Some of the students, who suffered minor injuries, got discharged and went to hospitals near their houses for further treatments, they added. Ministers M.B. Rajesh, K. Radhakrishnan and Mohammed Riyas visited the injured in Thrissur Medical College Hospital. Preliminary reports Destroyed tourist bus by the side of NH 544 | Video Credit: K.K. Mustafah “Preliminary reports indicate over speeding of the tourist bus as the reason for the accident. Steps will be taken not to repeat such tragic incidents,” the ministers said. Arrangements were made on war-footing at Thrissur Medical College Hospital as soon as the information of the accident was received at the hospital. Doctors were asked to report at the hospital. Ambulances were kept ready. Elected representatives too reached the hospital. Revenue Minister K. Rajan called Thrissur and Palakkad collectors to co-ordinate rescue operations soon after the accident. Students’ experience “We didn’t understand what was happening. Many of us were sleeping. Some were watchi...

Wadakkanchery bus accident

Wadakkanchery bus accident- follow up | ഉറക്കത്തിലായിരുന്നു.. പെട്ടെന്ന് ശബ്ദം കേട്ട് ഉണർന്നപ്പോൾ സീറ്റിന് അടിയിൽ ആയിരുന്നു; അവിടുന്ന് എങ്ങനെയോ രക്ഷപെട്ടു; കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന സുഹൃത്തുക്കളെയും; തലനാരിഴയ്ക്ക് ജീവൻ രക്ഷപെട്ടവർ ഞെട്ടലിൽ; ആഹ്ലാദത്തോടെ തുടങ്ങിയ വിനോദയാത്ര ദുരന്തമായി; അനാസ്ഥയുടെ അപകടത്തിൽ കണ്ണീരിൽ കുതിർന്ന് ബസേലിയസ് വിദ്യാനികേതൻ - MarunadanMalayalee.com മേയർ സ്ഥാനവും ഡെപ്യൂട്ടി മേയർ സ്ഥാനവും രാജ്യസഭാ അംഗത്വവും നൽകാൻ കഴിയുന്ന പാർട്ടിയല്ല ബിജെപി കേരളത്തിൽ എന്ന് കെ സുരേന്ദ്രൻ; മേയറെ സൃഷ്ടിക്കാൻ പ്രവർത്തിക്കണം, അതിന് ആത്മാർത്ഥത വേണമെന്ന് രാമസിംഹൻ അബൂബക്കർ; ബിജെപിയിൽ നിന്ന് രാജി വച്ച രാമസിംഹന് സിനിമയ്ക്ക് നൽകിയ പണം തിരികെ ചോദിച്ച് സോഷ്യൽ മീഡിയയിൽ പൊങ്കാല ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ ...

വടക്കഞ്ചേരി ബസ് അപകടം: സ്വമേധയാ എടുത്ത കേസ് ഇന്ന് ഹൈക്കോടതിയില്‍, ബസ് ഉടമയ്ക്കെതിരെയും നടപടിയുണ്ടാവും

പാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആർടിസിയും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ട്രാൻസ്‌പോർട്ട് കമ്മീഷണർ കോടതി മുൻപാകെ ഹാജരാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസ് കോടതി പരിഗണിക്കും. ടൂറിസ്റ്റ് ബസിൽ അനധികൃത്യമായി രൂപമാറ്റം വരുത്തിയതായി കോടതി കണ്ടെത്തിയിരുന്നു. ഇക്കാര്യം ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങിയ ബെഞ്ച് സംഭവത്തിൽ കഴിഞ്ഞ ദിവസം ശക്തമായ നടപടിക്ക് നിർദ്ദേശിച്ചിരുന്നു അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കും. നിലവിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. ബസ് നടത്തിപ്പിൽ നിയമലംഘനം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്‌ക്കെതിരെ കേസ് എടുക്കാനും അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ വരുത്തിയിട്ടുള്ള ടൂറിസ്റ്റ് ബസുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട് കമ്മീഷണറോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ദുരുപയോഗം നടത്തുകയും ചെയ്യുന്ന വാഹനങ്ങുടെ ദൃശ്യങ്ങൾ യൂട്യൂബിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെച്ച് പ്രോത്സാഹിപ്പിക്കുകയാണ് വ്ലോഗർമാരെന്നും കോടതി നിരീക്ഷിച്ചു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു, വ്ലോഗർമാർക്കും മറ്റുള്ളവർക്കും എതിരെ സ്...

Vadakkanchery accident: തിരിഞ്ഞു നോക്കാതെ കാറുടമകൾ, മനഃസാക്ഷിയുണ്ടായിരുന്നത് കള്ളുവണ്ടിക്കാർക്ക്: ബസ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയിൽ

വടക്കഞ്ചേരി അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി ആദ്യം രംഗത്തെത്തിയത് കള്ളുവണ്ടിക്കാർ. രക്ഷാപ്രവർത്തനത്തിന് ആദ്യഘട്ടത്തിൽ അതുവഴി കടന്നുപോയ വാഹനങ്ങളൊന്നും തയ്യാറായില്ലെന്നാണ് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ നോക്കിയപ്പോൾ മൂന്നാല് കാറുകൾ നിർത്താതെ പോയി. നിർത്തിയവർ തങ്ങളുടെ വാഹനത്തിൽ പരിക്കേറ്റവരെ കയറ്റാൻ കഴിയില്ലെന്ന് പറഞ്ഞു. അവരൊക്കെ കാണിച്ചത് വളരെ ചതിയാണ്. ഒന്നു കൊണ്ടുപോകാമോ എന്നു ചോദിച്ചപ്പോൾ സമ്മതിക്കില്ല എന്ന് പറഞ്ഞ് അവർ പോവുകയായിരുന്നുവെന്നും കെഎസ്ആർടിസി ജീവനക്കാർ വ്യക്തമാക്കുന്നു. എന്നാൽ അതിൻ്റെ പിന്നിലായി കള്ളുമായി വന്ന പിക്കപ്പുകാരാണ് സഹായിച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ വളരെയധികം സഹായിച്ചുവെന്നും കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. അതേസമയം അപകടത്തിന് കാരണമായ KL05AU8890 എന്ന നമ്പരിലുള്ള ടൂറിസ്‌റ്റ് ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെട്ടതെന്നുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. കോട്ടയം ആർടിഒയുടെ കീഴിൽ ഈ ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെടുത്തിയിരിക്കുകയാണ്. അരുൺ എന്ന വ്യക്തിയാണ് ബസിൻ്റെ ഉടമ. ഈ ബസിനെതിരെ അഞ്ച് കേസുകൾ രജിസ്‌റ്റർ ചെയ‌്‌തിട്ടുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ സഹിതം ബസിൽ സ്ഥാപിച്ചതിനാണ് കേസുകൾ എടുത്തിരിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ഇത്തരം ലൈറ്റുകൾ ഈ ബസിൽ സ്ഥാപിച്ചിട്ടുള്ളതെന്നാണ് ആർടിഒ പറയുന്നത്. നിയമവിരുദ്ധമായി എയർഹോൺ, ചട്ടം ലംഘിച്ച് റോഡിലൂടെ വാഹനം ഓടിച്ചത് എന്നിവയടക്കമാണ് മറ്റു കേസുകൾ.എന്നാൽ ബ്ളാക്ക് ലിസ്‌റ്റിൽപെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ല. ഈ ആനുകൂല്യം മുതലെടുത്താണ് ബസ് നിരത്തിലോടി...

വടക്കഞ്ചേരിയിലെ ബസ് 3 മാസത്തിനിടെ വേഗ പരിധി ലംഘിച്ചത് 19 തവണ; ബസ് ഉടമയും അറസ്റ്റിൽ

പാലക്കാട് : വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. വേഗത കൂടിയെന്ന അലർട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുൺ അവഗണിച്ചു. പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതും കുറ്റമായി ചുമത്തി. അമിത വേഗത തടയാൻ അരുൺ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാകുമായിരുന്നെന്നും അതിനാലാണ് പ്രേരണാകുറ്റം ചുമത്തിയതെന്നും പൊലീസ് വിശദീകരിച്ചു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട്‌ എസ് പി ആർ വിശ്വനാഥ്‌ അറിയിച്ചു. ബസ് ഡ്രൈവർ ജോമോനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ഡ്രൈവർ ജോമോനെതിരെ നേരത്തെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. എന്നാൽ അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അതിനാലാണ് ഡ്രൈവർ ജോമോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തത്. അതിനിടെ, വടക്കഞ്ചേരി ബസ് അപകടം നടന്ന സ്ഥലത്ത് ആർടിഒ എൻഫോഴ്‌സ്മെന്റ് വിശദ പരിശോധന പൂർത്തിയാക്കി. വാഹനത്തിന്റെ വേഗം ഒപ്പിയെടുക്കുന്ന ക്യാമറ പോർഡ് മുതൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച സ്ഥലം അടക്കം അടയാളപ്പെടുത്തിയായിരുന്നു പരിശോധന. ഉച്ചയ്ക്ക് 12.45 ഓടെ തുടങ്ങിയ നടപടികൾ 3:45 ഓടെ അവസാനിച്ചു. വൈകീട്ട് തന്നെ റിപ്പോർട്ട്‌ ഗതാഗത കമ്മീഷ്ണർക്ക് കൈമാറുമെന്ന് എം. കെ. ജയേഷ്കുമാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ എന്നതിന് കൂടുതൽ തെളിവുകളും ഇതിനോ...

Vadakkenchery accident: Tourist bus driver booked for culpable homicide

By Express News Service PALAKKAD: The Vadakkenchery police have slapped a case of culpable homicide not amounting to murder (Section 304 of the IPC) on the driver of the tourist bus, Joemon Pathrose, in connection with the death of nine persons in Wednesday night’s accident at Vadakkenchery and recorded his arrest. Meanwhile, the blood samples of Joemon were taken at the Taluk Hospital in Alathur and sent to the lab at Kakkanad in Kochi for testing to see whether he was inebriated while driving the vehicle that carried students and teachers of Baselios Vidyanikethan School in Mulanthuruthy. The owner of the bus, Arun Kumar, has also been charged with a case under Section 212 (harbouring an offender) of the IPC. The driver after the accident had told the police and the volunteers engaged in rescue efforts that he was the “tour operator”. He then went and sought treatment from the E K Nayanar Hospital stating that he was a teacher of the school under a different name but later admitted to be the driver of the bus. Subsequently, he presented himself at the Vadakkenchery police station and since he needed treatment, he was let off. However, after receiving treatment, he absconded from the hospital. Based on the tower location of his mobile phone, he was caught from Sankaramangalam in Chavara by the Kollam police. Bus owner Arun Kumar and manager Jeswin, who were with Joeman, were also detained from Chavara and were handed over to the Vadakkenchery police who brought them here ...

Wadakkanchery bus accident

തിരുവനന്തപുരം: അപകടത്തിൽപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ.രാജൻ. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപം നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെ ഒൻപതുപേർ മരിച്ചു. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുടെയും മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പരുക്കേറ്റ നാൽപ്പതിലധികം യാത്രക്കാരെ തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, നെന്മാറയിലെയും ആലത്തൂരിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

വടക്കഞ്ചേരി അപകടം: ആരാണ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി

കൊച്ചി∙ പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ബസ് യാത്ര തുടങ്ങുന്ന സമയത്തു രക്ഷിതാക്കൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ വൈറലായതുമായ ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ട ശേഷമാണ് കോടതി നടപടി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നാളെ കോടതിയിൽ ഹാജരാകണം. Top News ടൂറിസ്റ്റ് ബസ് ‍ഡ്രൈവറെ കാണാനില്ല; ആശുപത്രിയില്‍നിന്ന് മുങ്ങി, കസ്റ്റഡിയില്‍ എടുക്കാനായില്ല ടൂറിസ്റ്റ് ബസിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്നു ഹൈക്കോടതി ചോദിച്ചു. കോടതി നിരോധിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നു വ്യക്തമായതോടെ വാഹനം പരിശോധിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കോടതി പൊലീസിനോടും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ഇന്നു മുതല്‍ ഒരു വാഹനങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ പാടില്ല. നിലവിൽ ഏതെങ്കിലും വാഹനം നിരോധിക്കപ്പെട്ട ഹോണുകളോ ലൈറ്റുകളോ ഉപയോഗിക്കുന്നുണ്ടെങ്കിൽ വാഹനം കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തുന്നത് റോഡിലുള്ള മറ്റു വാഹനങ്ങളെ അപകടത്തിൽപെടുത്തുമെന്നു ചൂണ്ടിക്കാട്ടി നേരത്തെ ബസുകളിലെ രൂപമാറ്റങ്ങൾക്കു കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്ന കോടതി ഉത്തരവ് നിശ്ചിത വകുപ്പുകൾ പാലിച്ചില്ലെന്നു വ്യക്തമായതോടെയാണ് അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിയായ ഉദ്യോഗസ്ഥൻ നാളെ ഹാജരാക...

Wadakkanchery bus accident

Wadakkanchery bus accident- follow up | ഉറക്കത്തിലായിരുന്നു.. പെട്ടെന്ന് ശബ്ദം കേട്ട് ഉണർന്നപ്പോൾ സീറ്റിന് അടിയിൽ ആയിരുന്നു; അവിടുന്ന് എങ്ങനെയോ രക്ഷപെട്ടു; കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന സുഹൃത്തുക്കളെയും; തലനാരിഴയ്ക്ക് ജീവൻ രക്ഷപെട്ടവർ ഞെട്ടലിൽ; ആഹ്ലാദത്തോടെ തുടങ്ങിയ വിനോദയാത്ര ദുരന്തമായി; അനാസ്ഥയുടെ അപകടത്തിൽ കണ്ണീരിൽ കുതിർന്ന് ബസേലിയസ് വിദ്യാനികേതൻ - MarunadanMalayalee.com ഇന്ത്യയിൽ നിന്നുള്ള മോസ്റ്റ് വാണ്ടഡ് ക്രിമിനൽ; പാക്കിസ്ഥാനിൽ ഐഎസ്‌ഐ ക്യാമ്പിൽ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യക്കാരനായ തീവ്രവാദി; കാം ബഷീറിനെ കാനഡയിൽ തിരിച്ചറിഞ്ഞപ്പോൾ സഹോദരിയുടെ രക്തപരിശോധനയ്ക്ക് ശ്രമിച്ചത് ഡി എൻ ഐ ഉറപ്പിക്കാൻ; പിടിക്കപ്പെടുമെന്നായപ്പോൾ നാടുവിടൽ ശ്രമം; ഒടുവിൽ കുടുങ്ങി; ആലുവക്കാരൻ മുഹമ്മദ് ബഷീർ അകത്താകുമ്പോൾ സൈബർ കൃമികളോട് കൊച്ചുപുസ്തകങ്ങൾ മാറ്റിവെച്ച് നല്ല പുസ്തകങ്ങൾ വായിച്ച് വിവരം ഉണ്ടാക്കാൻ പറ; ഒപ്പം ടീച്ചറും വായിച്ച് വളരുക; എട്ട് വർഷം മുൻപുള്ള എന്റെ പോസ്റ്റ് കോപ്പിയടിച്ചതിൽ എനിക്കശേഷം പരിഭവമില്ല....; തുടർന്നും കോപ്പി അടിക്കാൻ നിന്നു തരാൻ എനിക്ക് സമ്മതം; ദീപ ടീച്ചർ വീണ്ടും കോപ്പിയടിച്ചു! ജോയ് മാത്യുവിന്റെ പോസ്റ്റ് വൈറൽ • ആ വീട്ടിൽ താമസിച്ചിരുന്നത് അഞ്ച് മലയാളികൾ; അർദ്ധ രാത്രിയിലെ ആക്രമണ ബഹളം കേട്ട് രണ്ടു പേർ രക്ഷപ്പെട്ടത് അടുത്തുള്ള കടയ്ക്കുള്ളിൽ കയറി; നടന്നത് ക്രൂര കൊലപാതകം; സാക്ഷിമൊഴികൾ നിർണ്ണായകമായപ്പോൾ അതിവേഗ അറസ്റ്റും; ലണ്ടനിൽ മലയാളി യുവാവിന്റേത് വാക്കു തർക്കത്തിൽ തുടങ്ങിയ കൊല; അറസ്റ്റിലായത് വിദ്യാർത്ഥി വിസയിലെത്തിയ മലയാളി • ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും...